കാശ്മീരും അരുന്ധതി റോയിയുടെ സ്വാതന്ത്ര്യവും

ഒരു സാഹിത്യകാരിക്ക് അനീതിയും അക്രമവും അസമത്വവും പൊറുക്കാനാകില്ല. സമൂഹത്തിന്റെ മനസ്സാക്ഷി അവരിലൂടെ ഉയിര്‍ത്തെണിക്കുമെന്നത് തീര്‍ച്ചയാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് സമൂഹത്തില്‍ കലാ-സാഹിത്യ പ്രവര്‍ത്തകര്‍ ? അരുന്ധതിറോയിയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും, നിയമ ലംഘനമാണെന്നും,അവരെ അറസ്റ്റു ചെയ്യണമെന്നും, ബ്രാഹ്മണ ജനതാ പാര്‍ട്ടി ആക്രോശിക്കുകയും, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുറുമുറുക്കുകയും ചെയ്തു കഴിഞ്ഞു. ഇനി നിയമ നടപടികളേ വരാനുള്ളു :) തന്റെ പ്രസ്താവനക്കെതിരെയുള്ള ഭീഷണിയെ സഹതാപത്തോടെ കാണുന്നു എന്ന അരുന്ധതി റോയിയുടെ പ്രതികരണമാണ് പക്വമായിട്ടുള്ളത്. ഒരു സാഹിത്യകാരിയുടെ പ്രതികരണത്തെ അത്രക്ക് അസഹിഷ്ണുതയോടെ കാണുക എന്നാല്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ബാലിശമോ ദയനീയമോ ആയ മാനസികാവസ്ഥയുടെ അഥവ അപരിഷ്കൃത സംസ്ക്കാരത്തിന്റെ ലക്ഷണമാണ്. അരുന്ധതി റോയ് ഉയര്‍ത്തിയ ആരോപണങ്ങളും ആശങ്കയും ആത്മാര്‍ത്ഥമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നല്ലാതെ അവരെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു രാജ്യസ്നേഹത്തിന്റെ സംരക്ഷകരായാലും സാംസ്ക്കാരികമായി അധപ്പതിച്ചവരാണെന്നതിനു സംശയമില്ല.

ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദേശരാജ്യം മതപരമായും രാഷ്ട്രീയപരമായും അക്രമപ്രേരണയാലും ഇടപെട്ടുകൊണ്ടിരിക്കുന്ന കാശ്മീരില്‍ ജനത്തിന് സ്വൈര്യജീവിതമുണ്ടാക്കാന്‍ സര്‍ക്കാരിന് നല്ല കഷ്ടപ്പാടുണ്ടായിരിക്കും. കുറെ സൈനികരുടേയും, പൌരന്മാരുടേയും ചോര ഒഴുക്കേണ്ടിവരും.ചീത്തപ്പേരും കേള്‍ക്കേണ്ടതായിവരും. അതില്‍ ക്ഷുഭിതരാകാതെ, പരമാവധി സംയമനത്തോടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പുനസ്ഥാപിക്കുക എന്നതാണ് ഒരേയൊരു വഴി. കാശ്മീരില്‍ മാത്രമല്ല, കണ്ണൂരില്‍ പോലും ഒരു പൌരന്‍ എന്ന നിലയിലുള്ള ഒരാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കഴിയുന്നില്ല എന്നാണ് ചിത്രകാരന്റെ അഭിപ്രായം. സത്യത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വളരെ പരിമിതമായ ഇടമേ നമ്മുടെ സമൂഹം തന്നെ പൌരനു നല്‍കുന്നുള്ളു. അരുന്ധതി റോയിയെപ്പോലുള്ള എഴുത്തുകാരും, എം.എഫ്.ഹുസൈനെപ്പോലുള്ള ചിത്രകാരന്മാരും മനുഷ്യനു സംസാരിക്കാനും, സ്വന്തം ചിന്തകള്‍ തുറന്നു പറയാനുമുള്ള അവകാശത്തിനായി പീഢനങ്ങളേറ്റു വാങ്ങാന്‍ മുന്നോട്ടുവരുകയാണു ചെയ്തിട്ടുള്ളത്. അത് മൊത്തം സമൂഹ്യ മാറ്റത്തിനുള്ള സംഭാവനയായി കാണുകയും വിലയിരുത്തുകയും ചെയ്യാനുള്ള സാംസ്ക്കാരിക വളര്‍ച്ച നമ്മുടെ സമൂഹത്തിനും ഗവണ്മെന്റിനുമുണ്ടാകേണ്ടിയിരിക്കുന്നു.

കാശ്മീരിന്റെ പ്രശ്നം ഭ്രാന്തമായ മതത്തെ ശത്രു രാജ്യം ഉത്തേജിപ്പിച്ചതാണ്. ആര്‍ക്കു വേണമെങ്കിലും ഉത്തേജിപ്പിക്കാവുന്ന മതമാണ്
ഇസ്ലാം മതം എന്നാണ് ചരിത്രം പറയുന്നത്. ആരെങ്കിലും ഒരു ചിത്രം വരക്കുകയോ, എതെങ്കിലും പേര് നിന്ദിക്കുകയോ ചെയ്തെന്ന് റംസാന്‍ ചന്ദ്രനെ കണ്ടെന്നു പറയുന്നപോലെ ആരെങ്കിലും (അമേരിക്കയായാലും വെഷമല്ല ) പറഞ്ഞാല്‍ മതിയാകും. ബെസ്റ്റ് സംസ്ക്കാര !!! പഹയന്മാര്‍ക്ക് ഭ്രാന്തെളകും. സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാനവികതയുടെ സ്റ്റിയറിങ്ങൊന്നുമില്ലാത്ത ഈ മതം കാരണം കാശ്മീരി ജനത പെട്ടെന്നൊന്നും രക്ഷപ്പെടുമെന്നും തോന്നുന്നില്ല. സമാധാനവും സന്തോഷവും ക്രിയാത്മക ചിന്താശേഷിയും പുറത്തുനിന്ന് ആര്‍ക്കും കുത്തിവക്കാനാകില്ല. എന്നാല്‍, നെഗറ്റീവായ വിദ്വേഷം അനായാസം ആര്‍ക്കും കുത്തിവക്കാനുമാകും. അതിന്റെ കഷ്ടപ്പാടുകളെല്ലാം പാവം ജനം അനുഭവിക്കുകതന്നെ വേണ്ടിവരും. കാശ്മീരില്‍ നിന്നും ഒരു മത നിരപേക്ഷ രാഷ്ട്രീയം ഉണ്ടായിവരട്ടെ എന്ന് ആശിക്കാം :) അല്ലാതെ, ഇസ്ലാമികതയുടെ മറ്റൊരു ഭീകര രാഷ്ട്ര നിര്‍മ്മാണത്തിനായി കാശ്മീറിനെ വലിച്ചെറിഞ്ഞുകൊടുക്കേണ്ടതില്ല. മാത്രമല്ല, അത് ഏറെ സ്ത്രൈണമായ ബലഹീനതയാകുകയും ചെയ്യും.  ആണത്വമുള്ള നേതൃത്വമുണ്ടെങ്കില്‍ പെരുച്ചാഴി മടകളിലിരുന്ന് ഒളിയുദ്ധം നടത്തുന്ന ഇസ്ലാമിക ഭീകരജന്തുക്കളെ മുഴുവന്‍ മാനവികതയിലേക്ക് ആനയിക്കുന്നതിനായി അവരുടെ പ്രദേശം കൂടി നിയന്ത്രണവിധേയമാക്കുകയാണു വേണ്ടത്. ഇതൊന്നും അരുന്ധതി റോയിമാരുടെയോ, മദാമ്മ ഗാന്ധിമാരുടേയോ, ഗാന്ധിയന്മാരുടെയോ സമ്മതം വാങ്ങി, അനുഗ്രഹം നേടിയിട്ടൊന്നുമല്ല നടത്തുക :)

മുസ്ലീം അല്ലാത്തതുകൊണ്ട് അരുന്ധതി അറസ്റ്റുചെയ്യപ്പെടുന്നില്ല എന്നു പരിതപിച്ചുകൊണ്ട്,… മുസ്ലീമാണെങ്കില്‍ അരുന്ധതി അറസ്റ്റുചെയ്യപ്പെടുമായിരുന്നു എന്ന വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കാന്‍ ആചാര്യന്‍ എന്ന ഒരു ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ ശ്രമിക്കുന്നതുകണ്ടു.ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ സവര്‍ണ്ണഭീകരര്‍ക്കെതിരെ കോടതികളും,കുറ്റാന്വേഷണ എജന്‍സികളും നടപടിയെടുക്കുന്ന രാജ്യത്ത്… അരുന്ധതി റോയിമാര്‍ കാശ്മീരിലെ മനുഷ്യാവകാശത്തിനായി ശബ്ദിക്കുന്ന നാട്ടില്‍ … ക്രിയാത്മക ചിന്തയിലൂടെയും പ്രവര്‍ത്തിയിലൂടെയും സാമൂഹ്യ പരിവര്‍ത്തനത്തിനായി അഹിംസയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയല്ലാതെ, മത ഭ്രാന്തിളക്കാന്‍ ശ്രമിക്കുന്നവരെ ഹൈന്ദവ സവര്‍ണ്ണ ഫാസിസ്റ്റുകളേക്കാള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

ബ്ലോഗര്‍ ആചാര്യന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് :
അരുന്ധതി ആയതു കൊണ്ട് തീവ്രവാദി അല്ല ..!!!!

 
 
chithrakaran:ചിത്രകാരന്‍ October 25, 2010 7:09 PM  
തീവ്രവാദികള്‍ക്കും, ആതഗവാദികള്‍ക്കും, മുടിഞ്ഞ മത വിശ്വാസം കൊണ്ടു പൊറുതിമുട്ടിയവര്‍ക്കും അരുന്ധതി റൊയിയുടെ വാചകം കോയിബിരിയാണിയും കബാബും ഒട്ടകപ്പാലുമൊക്കെയായി തോന്നുന്നത് നല്ല സൂചനയാണ്. അങ്ങനെയെങ്കിലും കൂരിരുട്ട് വ്യാപിച്ച തലക്കകത്ത് കുറച്ച് വെളിച്ചം കടക്കുമല്ലോ. ഇസ്ലാം മതത്തിന്റെ കുഴപ്പം തന്നെ ആ മതത്തില്‍ സ്ത്രീത്വത്തിനു സ്ഥാനമില്ലെന്നതാണ്. ആകെയുള്ളത്, കായക്കൊലപോലെ കറുത്ത പര്‍ദ്ദയിലും ഹിജാബിലും ചാക്കിലിലും കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്ന ലൈഗീക ഉപകരണങ്ങള്‍ മാത്രമായ അടിമകളാണ്. അത്തരക്കാര്‍ക്ക് അരുന്ധതി റോയ് എന്ന സ്വതന്ത്ര മനുഷ്യസ്ത്രീയുടെ വാക്കുകള്‍ കോയി ബിരിയാണിയായി അനുഭവപ്പെടുന്നത് പാക്കിസ്ഥാന്‍ പ്രേമം ജാരത്വമായി രക്തത്തില്‍ അലിയിച്ചു ചേര്‍ത്തതുകൊണ്ടായിരിക്കണം :) ജനാധിപത്യ രാജ്യത്ത് അരുന്ധതി റോയിക്കും ആചാര്യനും അഭിപ്രായങ്ങള്‍ പറയാം. പ്രകൃതമായ ഇസ്ലാമിക രാജ്യങ്ങളില്‍ സാധിക്കാത്ത കാര്യമാണത്. ഇന്ത്യയിലല്ലാതെ, മറ്റൊരു രാജ്യത്തും, ഇന്ന് ഇസ്ലാമിക മത ഭ്രാന്തന്മാര്‍ കാട്ടിക്കൂ‍ട്ടുന്ന രാജ്യദ്രോഹ-വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങാള്‍ക്ക് സംരക്ഷണം ലഭിക്കില്ല സുഹൃത്തേ.മനുഷ്യന്മാരെപ്പോലെ നടക്കാന്‍ നോക്ക് !!
  • chithrakaran:ചിത്രകാരന്‍

    ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദേശരാജ്യം മതപരമായും രാഷ്ട്രീയപരമായും അക്രമപ്രേരണയാലും ഇടപെട്ടുകൊണ്ടിരിക്കുന്ന കാശ്മീരില്‍ ജനത്തിന് സ്വൈര്യജീവിതമുണ്ടാക്കാന്‍ സര്‍ക്കാരിന് നല്ല കഷ്ടപ്പാടുണ്ടായിരിക്കും. കുറെ സൈനികരുടേയും, പൌരന്മാരുടേയും ചോര ഒഴുക്കേണ്ടിവരും.ചീത്തപ്പേരും കേള്‍ക്കേണ്ടതായിവരും. അതില്‍ ക്ഷുഭിതരാകാതെ, പരമാവധി സംയമനത്തോടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പുനസ്ഥാപിക്കുക എന്നതാണ് ഒരേയൊരു വഴി.

  • shajiqatar

    ഇതൊരു പൊള്ളുന്ന വിഷയമാണ്,വളരെ കരുതലോടെ വേണം പ്രതികരിക്കാന്‍,ഒരു മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലക്ക് അവര്‍ക്ക് അവരുടെ അഭിപ്രായം പറയാം പക്ഷേ അത് ഇന്ത്യാ വിരുദ്ധരുടെ മാളത്തില്‍ വെച്ച് വേണ്ടിയിരുന്നില്ല.അവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നതിനോടും എനിക്ക് യോജിപ്പില്ല.

  • കെ.പി.സുകുമാരന്‍

    ആചാര്യന്റെ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുമ്പോഴും അതില്‍ മതപരമായ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. അരുന്ധതി റോയിയും ന്യുനപക്ഷാംഗം തന്നെയാണ്. ഒന്നോര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാവരും ന്യൂനപക്ഷം തന്നെയാണ്. ഹിന്ദു എന്നാല്‍ ഒരേ മതമാണ് എന്ന് ചിന്തിക്കുമ്പോഴാണ് അത് മഹാഭൂരിപക്ഷമാകുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ എന്നാല്‍ എത്രയോ ന്യുനപക്ഷങ്ങളുടെ ആകെത്തുകയാണ് ഇന്നും. രണ്ട് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയെക്കാള്‍ വ്യത്യാസം ഹിന്ദുക്കളിലെ രണ്ട് ജാതികള്‍ തമ്മിലുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. കാഷ്മീര്‍ ചരിത്രത്തില്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നാണല്ലോ റോയ് പറഞ്ഞത്. അവര്‍ അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണെന്നോ എവിടെ നിന്നാണ് ഈ വെളിപാട് കിട്ടിയതെന്നോ അറിയില്ല. അര്‍ത്ഥശൂന്യമായ ഒരു ജല്പനമായേ അതാരും കാണുകയുള്ളൂ.

    ചരിത്രത്തില്‍ രാജ്യങ്ങള്‍ ഉണ്ടായത് ഇങ്ങനെയൊക്കെ തന്നെയാണ്. ഭൂമി ഉണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ അതിരുകള്‍ ആരും നിശ്ചയിട്ടില്ലല്ലൊ. 1947 വരെ പാക്കിസ്ഥാന്‍ ചരിത്രത്തില്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു. സാതന്ത്ര്യത്തിന് ശേഷവും അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതൃത്വം തങ്ങള്‍ വേറിട്ട് രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിയമവിധേയമായി പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമായി. അന്ന് കാഷ്മീര്‍ രാജാവ് ഹരിസിങ്ങ് തങ്ങള്‍ സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ അവിടത്തെ സായുധരായ ഗോത്രവര്‍ഗ്ഗക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു മുന്നേറി. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിങ്ങ് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും നിയമാനുസൃതമായി ലയിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളം കാഷ്മീരിലെത്തി.

    എന്നാല്‍ അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചരിത്രപരമായ ഒരു മണ്ടത്തരം ചെയ്തു. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ ഭൂപ്രദേശം തിരിച്ചുപിടിച്ചില്ല. അതാണ് ഇന്നും പാക്ക് അധീന കാഷ്മീര്‍ എന്നറിയപ്പെടുന്ന പ്രവിശ്യ. അതില്‍ നിന്നാണ് കുറേ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. എങ്ങനെ ചരിത്രപരമായി 1947 മുതല്‍ പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമാണോ അതേ പോലെ അന്ന് മുതല്‍ കാഷ്മീര്‍ ചരിത്രപരമായി ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചിലര്‍ക്ക് തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് തോന്നാം. എന്നാല്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഒരു സര്‍ക്കാരും അത് അനുവവദിക്കുകയില്ല.

    സ്വാതന്ത്ര്യം കിട്ടി കുറെ കഴിഞ്ഞപ്പോള്‍ ഇപ്രകാരം സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യം രാജ്യത്തിന്റെ ചില ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് തമിഴ്നാട്ടിലെ ദ്രാവിഡകഴകമാണ്. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഘടനവാദം നിരോധിച്ചു. പിന്നീട് കുറെക്കാലം സസ്ഥാനസ്വയഭരണമാ‍ണ് ഡി.എം.കെ.ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രത്തിലെ ഒരു മേജര്‍ കൂട്ടുകക്ഷിയാണ്. കാഷ്മീരിലെ യഥാ‍ര്‍ത്ഥ പ്രശ്നം ഇന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന ഭീകരവാദമാണ്. ഇല്ലാത്ത ഒരു പ്രശ്നം കാഷ്മീര്‍ പ്രശ്നം എന്ന പേരില്‍ എപ്പോഴും അണയാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ അനധികൃതമായി അവര്‍ കൈവശം വയ്ക്കുന്ന പാക്കധീനകാഷ്മീര്‍ ഒരു പ്രശ്നമാണെന്ന് നാം പറയുന്നുമില്ല.

    തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഒഴിവായിക്കിട്ടുകയാണ് കാഷ്മീര്‍ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആവശ്യം. ലളിതമായ ഈ സത്യം ആര്‍ക്കും മനസിലാകും. മറിച്ചു പറയുന്നത് നിക്ഷിപ്തതാല്പര്യം കൊണ്ടായിരിക്കും. അരുന്ധതിറോയിയുടെ വാക്കുകള്‍ വെറുതെ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയായിരിക്കും. അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്താലോ കേസ് എടുത്താലോ അവര്‍ ഉദ്ദേശിച്ചത് നടക്കും എന്നെയുള്ളൂ. സുബോധമുള്ളവര്‍ അത് അവഗണിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം

  • THELIMA

    കടുത്ത വാര്‍ഗീയ സംകൂചിത ചിന്തകള്‍
    ജനങ്ങളുടെ വികാര വിക്ഷോഭങ്ങള്‍ ആവുമ്പോള്‍
    അവിടെ ജനങ്ങളുടെ ഹിതമറിയാന്‍ ഹിതപരിശോധന
    നടത്തുക എന്നത് അസാധ്യമാണ്‌.

    കാശ്മീര്‍ പ്രശ്നത്തെ കുറിച്ച്‌ അരുന്ധതി റോയ് പ്രധികരിക്കുമ്പോള്‍
    കാശ്മീരിലെ വാര്‍ഗീയ ശക്തികളെ വിമര്‍ശിക്കണമായിരുന്നു.
    പാകിസ്ഥാന്റെ ഭീകരതയെ വിമര്‍ശിക്കണമായിരുന്നു.

  • ആചാര്യന്‍ ….

    എല്ലാ വായനക്കാരും രണ്ട് ബ്ലോഗും വിശദമായി വായിക്കുക എന്നാല്‍ "കാര്യം"മനസ്സ്സിലാക്കവുന്നതെ ഉള്ളൂ …

  • chithrakaran:ചിത്രകാരന്‍

    കലാകാരന്മാരും,സാഹിത്യകാരന്മാരും,ചിന്തകന്മാരും,ശാസ്ത്രജ്ഞന്മാരും,മനുഷ്യാവകാശ പ്രവര്‍ത്തകരും,ഇടതുപക്ഷം,…സ്ത്രീസമൂഹം മൊത്തത്തിലും അടിസ്ഥാനപരമായി അതിരുകളില്ലാത്ത മാനവികത മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ്.

    എന്നാല്‍,ഇവരുടെ സ്വപ്നത്തോളം ഉയരുന്ന മാനവിക ചിന്തകള്‍ യാഥാര്‍ത്ഥ്യവുമായി ചേര്‍ത്ത് പിടിച്ചുകെട്ടുക എന്നത് രാഷ്ട്രീയക്കാരന്റെയും രാഷ്ട്ര തന്ത്രജ്ഞരുടേയും കര്‍ത്തവ്യമാണ്. രാഷ്ട്രീയക്കാരനും ഭരണാധിപനും ചിന്തിക്കുന്നവരെ അനുഗമിക്കുക തന്നെവേണം.അല്ലാതെ അറസ്റ്റു ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ അല്ല വേണ്ടത്. എന്നാല്‍, അവര്‍ ഒരിക്കലും ചിന്തകരുടെ ആജ്ഞാനുവര്‍ത്തികളുമാകരുത്. സ്വന്തമയി സമഗ്രതയോടെ ചിന്തിക്കാന്‍/പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്തവര്‍ ഭരണാധികാരികളാകുന്നതാണ് നമ്മുടെ ശാപം.

    പാര്‍ലമെന്റ് ആക്രമിച്ചവരും,മുബൈ ആക്രമിച്ച വിദേശികളും കോയി ബിരിയാണി ബൈച്ച് സസുഖം ജനാധിപത്യ ആടംബരങ്ങള്‍ അനുഭവിച്ച് ജനാധിപത്യത്തെ പരിഹസിക്കുന്ന ശത്രു രാഷ്ട്രമതഭൂതമായി നിലകൊള്ളുന്നത് ഭരണത്തിലേറിയിരിക്കുന്നവരുടേയും നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തവരുമായവരുടെയും അണ്ടിയുറപ്പില്ലായ്മയുടെ
    തെളിവാണ്.

    ചൈനയെ കണ്ടു പഠിക്കുക… എങ്ങിനെയാണ് അതിരുകള്‍ സംരക്ഷിക്കുക എന്ന്.എങ്ങിനെയാണ് രാജ്യത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത്. പഠനം കൂടുതലാകരുതെന്ന് മാത്രം :)

  • സായ് കിരണ്‍ Saikiran

    ഏവര്‍ക്കും എന്‍റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-

    വായിക്കൂ, പിന്തുടരൂ..

    ഹിന്ദുവും ഇസ്ലാമും; ഒരു ചര്‍ച്ചയുടെ ബാക്കി

  • കാവലാന്‍

    കലാസാഹിത്യകാരന്മാര്‍ക്ക് വസ്തുതകളെ കാല്പനീകമായികാണുന്ന ഒരു മനോഗതിയുണ്ട്,അതുവച്ച് വസ്തുകള്‍ക്കുമേല്‍ വിഡ്ഢിത്തരം നിറഞ്ഞ ഉറച്ച അഭിപ്രായം പ്രകടിക്കുമ്പോഴാണ്‍ അതിത്തരം തോന്ന്യാസങ്ങളായിത്തീരുന്നത്.
    സ്വാതന്ത്ര്യമെന്ന പദത്തിന് ഉത്തരവാദിത്വമെന്ന ഒരര്‍ത്ഥമുണ്ടെന്ന് ഇവരൊക്കെ മറക്കുന്നു.വെറുതെ കത്തിച്ച് വലിച്ചെറിയുന്ന ചൂട്ടുകറ്റ ചെന്നു വീഴുന്നത് അവനവന്റെ പുരപ്പുറത്താണെന്നൊന്നും ഇവരറിയുന്നില്ല.

  • സ്വതന്ത്ര ചിന്തകന്‍

    അരുന്ധതിയുടെ സെമിനാര്‍ പ്രസംഗവും സെഡിഷനു കേസെടുക്കുമെന്നു കേട്ടപ്പോള്‍ നടത്തിയ പ്രസ്താവനയും ഇവിടെ കാണാം.Pity The nation

    By Arundhati Roy

  • സ്വതന്ത്ര ചിന്തകന്‍

    In 1922 Mohandas Karamchand Gandhi and Shankarlal Ghelabhai Banker, editor, and printer/publisher respectively of Young India, were tried under this section before the District and Sessions Judge, Ahmedabad.

    Pleading guilty to the charge, Gandhi said:

    “I have no desire whatsoever to conceal from this court the fact that to preach disaffection towards the existing system of Government has become almost a passion with me…” Sedition, said Gandhi, “in law is a deliberate crime”, but it “appears to me to be the highest duty of a citizen.”

    Today, almost a hundred years later, the government of “the world’s largest democracy” threatens to invoke this exact same colonial provision instituted to curb resistance to foreign rule, against a writer whose bright integrity has never faltered, and whose powerful voice has been consistently raised against injustice. Arundhati Roy is tragically right, we can but pity ourselves, citizens (so-called) of a nation “that has to silence its writers for speaking their minds… that needs to jail those who ask for justice, while communal killers, mass murderers, corporate scamsters, looters, rapists, and those who prey on the poorest of the poor, roam free.”-Nivedita Menon
    Read more

  • സ്വതന്ത്ര ചിന്തകന്‍

    The irony is that the most decisively damning commentary on Section 124A came from none other than Gandhi during his epic defence in the Ahmedabad Trial. In short, Gandhi dismissed this law as anti-liberty and hence, anti-justice and anti-truth.

    At the time, Gandhi was being tried for writing three articles in his newspaper, Young India, in which he sharply criticised the government’s repressive measures to suppress the people’s struggle. (In her writings, Roy is doing exactly the same: “spreading disaffection” against the government by actually criticising the Indian government’s brutal violence against the Kashmiri people.)

    In mounting his defence in the 1922 trial, Gandhi struck at the very foundation of this law. (One commentator writes: “The trial was endowed with classic grandeur enveloped with a Socratic passion for truth emanating from Gandhi’s lips.”)

    As mentioned above, Gandhi proudly — and unsurprisingly — pleaded guilty to the charge of sedition and spreading disaffection.-Ajith Sahi
    Read More

  • IndianSatan.com

    അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും….

    വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.

    http://indiansatan.blogspot.com/2010/10/blog-post_28.html